
സിപിഎമ്മുകാരന്റെ അയൽവാസിയുടെ അമ്മായിയുടെ മകൻ്റെ സുഹൃത്തിൻ്റെ ചേട്ടൻ
തലക്കെട്ട്: " വി.കുഞ്ഞികൃഷ്ണൻ്റെ പ്രചാരണത്തിൽ പങ്കെടുത്ത ആളുടെ വർക്ക് ഷോപ്പിൽ കയറി ആക്രമണം; മകന് പരിക്ക് പോലീസ് സംരക്ഷണയിലു ള്ള വർക്ക് ഷോപ്പിൽ അക്രമം, കാറുമായി കടന്നു
വാർത്ത: സർവീസ് ചാർജ് നൽകാതെ കാറെടുക്കാൻ ശ്രമിക്കുകയാ
യിരുന്നു. ഇത് തടയാൻ ശ്രമി ച്ച വിഷ്ണുവിനെ ആയുധംകൊ ണ്ട് താടിയിൽ മുറിവേൽപ്പി ക്കുകയും നെഞ്ചിലിടിച്ച് പരി ക്കേൽപ്പിച്ച് കാറുമായി കടന്നു വെന്നുമാണ് പരാതി.
****
മാതൃഭൂമി വാർത്ത: തിരഞ്ഞെടുപ്പുമാ യി ബന്ധപ്പെട്ട് അക്രമഭീഷണി യുള്ളതിനാൽ പോലീസ് സം രക്ഷണമേർപ്പെടുത്തിയ കാ ങ്കോലിലെ ഡെഡ്‌കോ വർക്ക് ഷോപ്പിൽ അതിക്രമിച്ച് കയറി അക്രമം നിയുക്ത പയ്യന്നൂർ എം.എൽ.എ. വി.കുഞ്ഞികൃ ഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേതൃത്വത്തിലുണ്ടായിരുന്ന പി.ദിവാകരന്റെ ഉട മസ്ഥതയിലുള്ള 'സെഡ്‌കോ' വർക്ക് ഷോപ്പിലാണ് നാലോ ളംപേർ ആക്രമണം നടത്തിയത്. കടയിലുണ്ടായിരുന്ന പി.ദി വാകരൻ്റെ മകൻ വിഷ്ണു ദിവാകരനെ (21) മർദിച്മാതൃ മാതൃ പരിക്കേറ്റ വിഷ്ണു ദിവാകരനെ കണ്ണൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിനും താടി ക്കുമാണ് പരിക്കേറ്റത്. അറ്റകു റ്റപ്പണികൾക്കായി നൽകിയ കാറ് അക്രമികൾ എടുത്ത് കടന്നു. വിഷ്ണു ദിവാകരന്റെ പരാ തിയിൽ രാമന്തളിയിലെ മെഹറൂഫിനും കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടുപേർക്കുമെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. രണ്ടുമാസങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണികൾക്കായി വർ ക്ക് ഷോപ്പിലെത്തിച്ച കാർ എടുക്കാത്തതിനെത്തുടർന്ന് വർക്ക് ഷോപ്പിൽനിന്ന് കാർ മാറ്റണമെന്ന് വാഹനയുടമയ്ക്ക് സന്ദേശമയച്ചിരുന്നു. ഇതേ ത്തുടർന്നെത്തിയ ആളുകൾ സർവീസ് ചാർജ് നൽകാതെ കാറെടുക്കാൻ ശ്രമിക്കുകയാ യിരുന്നു. ഇത് തടയാൻ ശ്രമി ച്ച വിഷ്ണുവിനെ ആയുധംകൊ ണ്ട് താടിയിൽ മുറിവേൽപ്പി ക്കുകയും നെഞ്ചിലിടിച്ച് പരി ക്കേൽപ്പിച്ച് കാറുമായി കടന്നു വെന്നുമാണ് പരാതി. തിരഞ്ഞെടുപ്പുമായി ബന്ധ പ്പെട്ട ഭീഷണിയുണ്ടായിരുന്ന തിനാൽ ദിവാകരനും സ്ഥാ പനത്തിനും പോലീസ് സം രക്ഷണമേർപ്പെടുത്തിയിരു ന്നു. ദിവസങ്ങളായി തുടരു ന്ന ഈ സംരക്ഷണത്തിനിട യിൽ പോലീസ് സ്ഥലത്തില്ലാ ത്ത സമയത്താണ് ആക്രമണ മുണ്ടായത്. പോലീസ് സ്ഥാപി ച്ചതുൾപ്പെടെയുള്ള നിരീക്ഷ ണക്യാമറ ദൃശ്യങ്ങളിൽ വർക്ക് ഷോപ്പിൽ നടന്ന അക്രമദൃശ്യ ങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതു കൂടി പരിശോധിച്ചാണ് പെ രിങ്ങോം പോലീസ് പ്രതികൾ ക്കെതിരെ കേസെടുത്തത് മാതൃഭൂമി