u/DioTheSuperiorWaifu
'V D സതീശന്റെ ചെയ്തികളെല്ലാം രാഹുല്‍ ഗാന്ധിയുടെ ചെകിട്ടത്തുള്ള അടി' | John Brittas
youtu.beA big of rice is more valuable than hinduism
(Bhakti mai Shakti) power in devotion 🤡
NASA Climate Spiral 1880-Present
ജൂൺ മഴ കേരളത്തിൽ ഓരോ വര്‍ഷവും 1.4 മില്ലിമീറ്റർ കുറയുന്നു; ഇത്തവണ 34 ശതമാനത്തിന്റെ വ്യത്യാസം
A national rainwater harvesting policy and fund allocatted to states maybe good then? With state-level and district-level planning and implementation?
> കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ സംസ്ഥാനത്ത് ഏകദേശം 34% മഴയുടെ കുറവ് രേഖപ്പെടുത്തി. പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ശക്തിപ്പെടുന്നതാണ് ഇത്തവണ പൊതുവെ കാലവർഷം ദുർബലമാകാൻ പ്രധാന കാരണമായി നിരീക്ഷിക്കപ്പെടുന്നത്. ബംഗാൾ ഉൾക്കടലിലോ അറബിക്കടലിലോ ഈ സീസണിൽ ശക്തമായ ന്യൂനമർദ്ദങ്ങളോ ചക്രവാതച്ചുഴികളോ രൂപപ്പെടാതിരുന്നതും മേഘങ്ങളുടെ സാന്നിധ്യം കുറച്ചു. എന്നാൽ കേരളത്തിൽ ജൂൺ മഴ സ്ഥിരമായി കുറയുകയാണെന്ന് ഐഎംഡി ഡാറ്റാ വിശകലനം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ജൂണിലെ മഴ കുറവ് ഒരു ദീര്‍ഘകാല പ്രതിഭാസമാവുകയാണ്.
> കേരളത്തിലെ മഴ മാറുന്നു
> ഇന്ത്യയിലെ ആകെ മഴക്കുറവിന് കാരണം താൽക്കാലികമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ആണെങ്കിൽ കേരളത്തിൽ ജൂൺ മാസത്തിൽ ലഭിക്കുന്ന മഴയുടെ കുറവ് ഒരു ദീർഘകാല പ്രതിഭാസത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. കേരളത്തിലെ ജൂൺ മാസത്തെ മഴക്കുറവ് എൽ നിനോ കൊണ്ട് മാത്രം ഉണ്ടായതല്ല, മറിച്ച് കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി തുടരുന്ന ഘടനാപരമായ മാറ്റമാണ് എന്നാണ് ഡാറ്റകൾ വ്യക്തമാക്കുന്നത്. ഓരോ വർഷവും ജൂൺ മാസത്തിൽ ലഭിക്കുന്ന മഴയിൽ ശരാശരി 1.4 മില്ലിമീറ്റർ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
> 1901 നും 2026 നും ഇടയിൽ ജൂൺ മാസത്തെ ശരാശരി മഴയിൽ 175 മില്ലിമീറ്ററോളം കുറവുണ്ടായി. പണ്ടത്തെ ദീർഘകാല ശരാശരി 648.3 മില്ലിമീറ്റർ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജൂൺ മാസം സാധാരണയായി 600 മുതൽ 800 മില്ലിമീറ്റർ വരെ മഴ ലഭിച്ചിരുന്നു. എന്നാൽ 1960-കളോടെ ജൂൺ മാസത്തെ മഴ സ്ഥിരമായി 600 മില്ലിമീറ്ററിന് താഴേക്ക് പതിക്കാൻ തുടങ്ങി.
> മഹാപ്രളയത്തിന് കാരണമായ 2018-ൽ ജൂൺ മാസത്തിൽ 751.5 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. അതിനുശേഷം കഴിഞ്ഞ 8 വർഷത്തിനിടെ ഒരേയൊരു തവണ മാത്രമാണ് ജൂണിൽ മഴ 600 മില്ലിമീറ്റർ കടന്നത് (2025-ൽ, 620.4 mm).
> ജൂണിലെ കുറവ് നികത്താൻ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അതിശക്തമായ മഴ പെയ്യുന്ന രീതിയിലേക്ക് (Extreme rainfall events) കേരളത്തിലെ കാലാവസ്ഥ മാറുന്നു എന്നാണ് ഇത് കാണിക്കുന്നത്. ഇത് പ്രളയ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മേൽ മണ്ണിന്റെ ഘടന മാറാനും ഫലഭൂയിഷ്ഠി നഷ്ടമാവാനും ഇത് ഇടവെക്കും.
> മഴ
> ഈ ജൂണിൽ
> സാധാരണയായി ജൂൺ മാസത്തിൽ കേരളത്തിൽ ലഭിക്കേണ്ട ശരാശരി മഴ 648.2 മില്ലിമീറ്റർ ആണ്. എന്നാൽ ഇത്തവണ ലഭിച്ചത് ഏകദേശം 427.3 മില്ലിമീറ്റർ മാത്രമാണ്. കേരളത്തിലെ 14 ജില്ലകളിൽ തിരുവനന്തപുരം ഒഴികെയുള്ള മറ്റ് 13 ജില്ലകളിലും മഴയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രം സാധാരണയേക്കാൾ 5% അധികം മഴ ലഭിച്ചു.
> ജൂലൈ ആദ്യ വാരം മഴ കുറവ് നികത്തപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ജൂലൈ മാസത്തിലും സംസ്ഥാനത്ത് ശരാശരിയിൽ കുറവ് മഴയേ ലഭിക്കൂ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ പ്രവചനം.
> വയനാട് ജില്ലയിൽ മാത്രം ജൂണിൽ രേഖപ്പെടുത്തിയത് അഞ്ചുവർഷത്തെ ഏറ്റവും കുറവ് മഴയാണ്. 270 മില്ലിമീറ്റർ മഴ മാത്രമാണ് കഴിഞ്ഞ മാസം പെയ്‌തത്. 2022-ൽ 581 മില്ലിമീറ്ററും 2023-ൽ 318 ഉം 2024-ൽ റെക്കോഡായ 777ഉം 2025-ൽ 634 മില്ലിമീറ്റർ മഴയും ജൂണിൽ ലഭിച്ചിരുന്നു. ഏറ്റവും മഴക്കുറവ് നേരിട്ടത് വയനാടാണ്. തൃശൂരും കണ്ണൂരും വയനാടിനൊപ്പം ഏറെ പിന്നിലാണ്. തിരുവനന്തപുരത്തിന് പുറമെ കോട്ടയം പത്തനംതിട്ട ജില്ലകളിലാണ് സാധാരണ അളവിൽ മഴ ലഭിച്ചത്.
> രാജ്യം മുഴുവൻ ഈ പ്രവണത തുടരുന്നതായാണ് കണക്കുകൾ. വിവിധ സംസ്ഥാനങ്ങളിൽ നടപ്പുസീസണിൽ ലഭിക്കേണ്ട മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ അറിയിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ, കർണാടക, ബിഹാർ, ജാർഖണ്ഡ്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ജില്ലകളാണ് മഴക്കുറവ് മൂലം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യയിലെ പ്രധാന കാർഷിക സീസണായ 'ഖരീഫ്' വിളക്കാലമാണ്. ഈ സമയത്ത് നെല്ല്, പരുത്തി, പയറുവർഗ്ഗങ്ങൾ, സോയാബീൻ എന്നിവ വിതയ്ക്കുന്നത് മഴയെ ആശ്രയിച്ചാണ്. മൺസൂൺ മഴയെ പ്രതീക്ഷിച്ചിരിക്കുന്ന കോടിക്കണക്കിന് കർഷകർ ആശങ്കയിലാണ്.
Copied from the Deshabhimani article which licenses its text under the CC-BY-NC-SA 4.0 copyleft license.
The obsession Northies have with Kerala is unhealthy and concerning
First a 'Thakur' now a 'Malik' pretending to be Keralite on internet, and Northies using its SS to push agenda against Kerala.
We also know about alternate subs for South India and South Indians states where Northies are pretending to be us even using Google translators
Once saw this dude claiming to be Malayali Hindu on insta who feel he as a Hindu in Kerala is in danger, and calling Christians rice bag (even the most sanghi guys from Kerala wouldn't say that btw) just few posts later he was claiming to be proud Yadav from UP in some comment section.
Do these people have nothing better to do in their life or are they getting paid by some political organization.
US Woman Says 'We Are Being Robbed' After Discovering Rs 85,000 Pill Costs Just Rs 35 In India
ndtv.comUS Woman Says 'We Are Being Robbed' After Discovering Rs 85,000 Pill Costs Just Rs 35 In India
ndtv.com80 days of Delhi–Dehradun E-way: Light rain creates sinkholes in Shamli, videos viral
> The development comes within 80 days of Prime Minister Narendra Modi inaugurating the expressway, prompting criticism on social media and forcing the National Highways Authority of India (NHAI) to undertake urgent repair work.
പത്തനംതിട്ടയിലും ഷിഗെല്ല; എഴിക്കാട് ഉന്നതിയിലെ പത്തുവയസുകാരിക്ക് രോഗബാധ
Wash hands with soap and avoid swallowing untreated water.
Processing img wzb1a0udjw6h1...
Odisha villagers ‘boycott’ food cooked by Dalit worker, lock Anganwadi centre
According to the complaint, Padmini Jagat, a woman from the Dalit community, was appointed as the Anganwadi cook nearly two months ago. She alleged that some villagers have been urging parents not to send their children to the centre or consume the meals, eggs, and nutritional supplements prepared by her because of her caste.
The complainants alleged that a group of villagers locked the Anganwadi centre on Wednesday, disrupting its functioning. As a result, children, pregnant women, and lactating mothers were reportedly deprived of supplementary nutrition and other essential services provided through the centre.
താളം തെറ്റി വയനാട് ടൗൺഷിപ്പ് നിർമാണം; ദൈനംദിന പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരില്ല
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ മാറ്റിയിട്ട് മാസങ്ങൾ പിന്നിടുന്നു. പ്രോജക്ട് മാനേജർ, ക്വാളിറ്റി കൺട്രോൾ എൻജിനീയർമാർ, സൈറ്റ് സൂപ്പർവൈസർമാർ എന്നിവരുമില്ല. ടൗൺഷിപ്പിൽ നിന്ന് പിൻവലിച്ച ഉദ്യോഗസ്ഥർക്ക് പകരം നിയമനം നടത്താതെ സർക്കാർ.
രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ നിർദേശം
> സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ നാളെ (03-07-2026, വെള്ളി) രാത്രി 11.30 വരെ 2.8 മുതൽ 3.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും അധികൃതർ നിർദേശം നൽകി.
> ജാഗ്രത നിർദേശങ്ങൾ
> 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
> 2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
> 3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
> 4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
> 5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
> 6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
> 7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
Copied from the Deshabhimani article which licenses its text under the CC-BY-NC-SA 4.0 copyleft license.
അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് എട്ടുവർഷം
> എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ (SFI) നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് എട്ട് വർഷം തികയുന്നു. 2018 ജൂലൈ രണ്ടിന് പുലർച്ചെയായിരുന്നു ക്യാമ്പസിനകത്തുണ്ടായ തർക്കങ്ങളെ തുടർന്ന് എസ്.ഡി.പി.ഐ (SDPI) - ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ മഹാരാജാസ് കോളേജ് ഗേറ്റിന് സമീപം വെച്ച് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.
> മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു അഭിമന്യു. പുതിയ അധ്യയന വർഷത്തിൽ ക്യാമ്പസിലേക്ക് എത്തുന്ന നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി ചുവരെഴുതുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് പിന്നീട് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. ഇടുക്കി വട്ടവടയിലെ തോട്ടം തൊഴിലാളികളായ മനോഹരന്റെയും ഭൂപതിയുടെയും ഇളയ മകനായിരുന്നു അവൻ.
> അഭിമന്യുവിന്റെ ചരമവാർഷിക ദിനമായ ഇന്ന് മഹാരാജാസ് ക്യാമ്പസിലും വട്ടവടയിലും എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിപുലമായ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കൊലപാതക കേസിൽ ആകെ 16 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. കോടതിയിൽ നിന്ന് കേസ് ഡയറിയിലെ സുപ്രധാന രേഖകൾ നഷ്ടപ്പെട്ടതിനെ തുടർന്ന് പിന്നീട് ഹൈക്കോടതി ഇടപെട്ട് ഇവ പുനഃസൃഷ്ടിച്ച ശേഷമാണ് വിചാരണ നടപടികൾ വേഗത്തിലാക്കിയത്. ഈ മാസം ആറാം തീയതി കേസിലെ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും.
> നീണ്ട എട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും കേസിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭ്യമാക്കാൻ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്നാണ് അഭിമന്യുവിന്റെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും ആവശ്യം
From https://www.keralavisionnews.com/2026/07/02/abhimanyu-case-8-years-since-sfi-leader-s-death-at-maharajas-college-30384
Hoping that sharing it comes under fair dealing